‘പടച്ചോൻ വിളിക്കുംവരെ പൂച്ചകളെ പരിപാലിക്കണം’; നൂറുകണക്കിന് പൂച്ചകളെയൂട്ടി എണ്‍പത്തിയഞ്ചാം വയസ്സിലും ഷംസുമ്മയുടെ യാത്ര തുടരുകയാണ്
സഞ്ചി നിറയെ മീനുമായി ഷംസുമ്മയെത്തിയതോടെ മതിലിലും മരത്തണലിലും മണംപിടിച്ചിരുന്ന പൂച്ചകൾ ഓടിയെത്തി. പ്രത്യേക ശബ്ദത്തിൽ മുരണ്ടും ചുണ്ടും വായും നക്കിയും അവ സാന്നിദ്ധ്യം അറിയിച്ചു. ഷംസുമ്മ സഞ്ചിയിൽ…
